Category: കീഴ്കോടതി വിധികൾ

Home » കീഴ്കോടതി വിധികൾ
മുഴുവൻ സമയ ഡയറക്ടർ കോൺസ്റ്റിറ്റ്യൂട്ടിന്റെ ശമ്പളം നൽകാത്തത് പ്രവർത്തന കടത്തിന് കാരണമായേക്കാം: കമ്പനി ലോ ട്രൈബ്യൂണൽ ചെന്നൈ
Post

മുഴുവൻ സമയ ഡയറക്ടർ കോൺസ്റ്റിറ്റ്യൂട്ടിന്റെ ശമ്പളം നൽകാത്തത് പ്രവർത്തന കടത്തിന് കാരണമായേക്കാം: കമ്പനി ലോ ട്രൈബ്യൂണൽ ചെന്നൈ

ചെന്നൈയിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ (NCLT) അടുത്തിടെ ഒരു മുഴുവൻ സമയ ഡയറക്ടറുടെ നൽകാത്ത ശമ്പള കുടിശ്ശിക പ്രവർത്തന കടമായി യോഗ്യമാണെന്ന് വിധിച്ചു, തന്റെ നൽകാത്ത ശമ്പളമായ 10.50 ലക്ഷം രൂപ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഡയറക്ടർ സമർപ്പിച്ച ഹർജി അനുവദിച്ചു. 2025 ഒക്ടോബർ 10-ന് പുറപ്പെടുവിച്ച ഉത്തരവിൽ, ജുഡീഷ്യൽ അംഗം ജ്യോതി കുമാർ ത്രിപാഠിയും സാങ്കേതിക അംഗം രവിചന്ദ്രൻ രാമസാമിയും അടങ്ങുന്ന ബെഞ്ച് അത് വിധിച്ചു.

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ
Post

ബിരിയാണിയിൽ പഴുതാര: ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

കോട്ടയം: ബിരിയാണിയിൽ പഴുതാരയെ കണ്ടെത്തിയെന്ന പരാതിയിൽ ഹോട്ടലിനും ഓൺലൈൻ ഭക്ഷണവിതരണ പ്‌ളാറ്റ്‌ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ഏറ്റുമാനൂർ സ്വദേശി വിഷ്ണുവാണ് പരാതിക്കാരൻ. 2024 നവംബർ പത്തിന് അതിരമ്പുഴ മൂപ്പൻസ് ഹോട്ടലിൽനിന്ന് സൊമാറ്റോ ആപ്പ് വഴി ഓർഡർ ചെയ്ത മുട്ട ബിരിയാണിയിൽനിന്നു ചത്ത പഴുതാരയെ കിട്ടിയെന്നാണ് പരാതി. പരാതിക്കാരൻ കേരള ഭക്ഷ്യസുരക്ഷാ വകുപ്പുമായി ബന്ധപ്പെടുകയും ഫോട്ടോ സഹിതം പരാതി ഇ-മെയിൽ ചെയ്യുകയും ചെയ്തു. പരാതിയുമായി സൊമാറ്റോയെ സമീപിച്ചപ്പോൾ ബിരിയാണിയുടെ വില തിരിച്ചു നൽകാമെന്ന്...

ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി
Post

ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി

ഹമീദ് നേരത്തെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. തൊടുപുഴ അഡീഷണൽ ജില്ലാ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ശ്വാസ തടസ്സം ഉൾപ്പെടെ ഉള്ള അസുഖങ്ങൾ ഉണ്ടെന്നും പ്രതി ഹമീദ് കോടതിയെ അറിയിച്ചു. ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ പ്രതി ഹമീദിന് വധശിക്ഷ വിധിച്ച് കോടതി. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും കോടതി ഉത്തരവിട്ടു. ഹമീദ് കുറ്റക്കാരനാണെന്ന് നേരത്തെ തൊടുപുഴ അഡീഷണൽ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് വാദം പൂർത്തിയായ...

റിപ്പോർട്ടർ ടിവിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് ബെംഗളൂരു കോടതി തടഞ്ഞു, ലിങ്കുകൾ പിൻവലിക്കാൻ നിർദ്ദേശം നൽകി
Post

റിപ്പോർട്ടർ ടിവിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് ബെംഗളൂരു കോടതി തടഞ്ഞു, ലിങ്കുകൾ പിൻവലിക്കാൻ നിർദ്ദേശം നൽകി

മലയാളം വാർത്താ ചാനലായ റിപ്പോർട്ടർ ടിവിയുടെ ഉടമസ്ഥരും നടത്തിപ്പുകാരുമായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ പ്രൈവറ്റ് ലിമിറ്റഡിനെതിരെ വിവിധ മലയാളം ടിവി ചാനലുകൾ, പത്രങ്ങൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് വിലക്കി ബെംഗളൂരു പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അപകീർത്തികരമായ ഉള്ളടക്കം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ചില URL-കൾ ഡീ-ഇൻഡെക്സ് ചെയ്യാനും തിരയാൻ കഴിയാത്തതാക്കാനും കോടതി നിർദ്ദേശിച്ചു. ഏതെങ്കിലും അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതിൽ നിന്നും പങ്കിടുന്നതിൽ നിന്നും ആക്‌സസ്...

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 20 വർഷം കഠിനതടവും,1 ലക്ഷം രൂപ പിഴയും
Post

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 20 വർഷം കഠിനതടവും,1 ലക്ഷം രൂപ പിഴയും

പാലാ; വലവൂരിൽ ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ 60 കാരന് 20 വർഷം കഠിനതടവും,1 ലക്ഷം രൂപ പിഴയും ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മീനച്ചിൽ താലൂക്കിൽ വള്ളിച്ചിറ വില്ലേജിൽ, വലവൂർ കരയിൽ നെല്ലിയാനിക്കാട് ഭാഗത്ത് തെക്കേ പറന്താനത്ത് വീട്ടിൽ 60 വയസ്സുള്ള സജി TG എന്നയാളെ 20 വർഷം കഠിന തടവിനും, 1,00,000/- രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ് വിധിച്ചു പ്രതി പിഴ അടച്ചാൽ...

ഭഗത് സിംഗിനെക്കുറിച്ച് അപമാനകരമായ പരാമർശം നടത്തിയതിന് മീഡിയ വൺ ചാനലിന്റെ എഡിറ്റർമാർക്കെതിരായ പരാതി കോടതി തള്ളി
Post

ഭഗത് സിംഗിനെക്കുറിച്ച് അപമാനകരമായ പരാമർശം നടത്തിയതിന് മീഡിയ വൺ ചാനലിന്റെ എഡിറ്റർമാർക്കെതിരായ പരാതി കോടതി തള്ളി

സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിംഗിനെക്കുറിച്ച് അപമാനകരമായ പരാമർശം നടത്തിയെന്നാരോപിച്ച് മീഡിയ വൺ ന്യൂസ് ചാനലിന്റെ എഡിറ്റർമാർക്കെതിരെ സമർപ്പിച്ച സ്വകാര്യ പരാതി ഒറ്റപ്പാലം (പാലക്കാട്) ഫസ്റ്റ് ക്ലാസ്-1 ജുഡീഷ്യൽ മജിസ്ട്രേറ്റ് അടുത്തിടെ തള്ളി. ഭഗത് സിംഗിനെക്കുറിച്ച് “അധിക്ഷേപകരമായ” പരാമർശം നടത്തിയതിനാൽ സിംഗിന്റെ പ്രതിച്ഛായ താഴ്ത്തപ്പെടാൻ കാരണമായെന്ന് ആരോപിച്ച് മീഡിയ വൺ മാനേജിംഗ് എഡിറ്ററും മറ്റ് എഡിറ്റർമാരുംക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിക്കാരൻ മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. 2024 ഡിസംബർ 11-ന് ജിദ്ദയിൽ ഒരു തത്സമയ പരിപാടിയിൽ പങ്കെടുക്കവേ പ്രതികൾ നടത്തിയ പ്രസ്താവനയിൽ...

എസ്പി എംഎൽഎ അബു ആസ്മിക്ക് മുംബൈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
Post

എസ്പി എംഎൽഎ അബു ആസ്മിക്ക് മുംബൈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

മുഗൾ ചക്രവർത്തി ഔറംഗസേബിനെ പുകഴ്ത്തുകയും ‘നല്ല ഭരണാധികാരി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിന് ക്രിമിനൽ കേസിൽ പ്രതിയായ സമാജ്‌വാദി പാർട്ടി എംഎൽഎ അബു അസിം ആസ്മിക്ക് മുംബൈ സെഷൻസ് കോടതി ചൊവ്വാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചു.20,000 രൂപയുടെ ജാമ്യത്തിലാണ് അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി രഘുവംശി ആസ്മിക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതിയുടെ വിശദമായ ഉത്തരവ് ഇനിയും ലഭ്യമായിട്ടില്ല.മാർച്ച് 3 ന് മഹാരാഷ്ട്ര നിയമസഭയ്ക്ക് പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിച്ചതിന് ശേഷം ആസ്മി ഒരു രാഷ്ട്രീയ വിവാദത്തിൽ കുടുങ്ങിയത്...

കൊലപാതകശ്രമ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.
Post

കൊലപാതകശ്രമ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.

യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്തു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് അരയത്തിനാൽ പറമ്പ് കോളനി ഭാഗത്ത് അരയത്തിനാൽ വീട്ടിൽ അദ്വാനി എന്ന് വിളിക്കുന്ന സബീർ (38) എന്നയാളെയാണ് അഡീഷണൽ സെഷൻസ് കോടതി II ജഡ്ജ് ജെ.നാസർ പിഴയും ശിക്ഷയും വിധിച്ചത് . 2018 ഏപ്രിൽ 26നായിരുന്നു കേസിനാസ്പദമായ സംഭവം. അറവുമാടുകൾക്ക് വെള്ളം കൊടുക്കാൻ പോയ യുവാവിനെ ഇയാൾ മുൻവിരോധം മൂലം പിന്നിലൂടെ ചെന്ന് വാക്കത്തി കൊണ്ട്...

മാനനഷ്ടക്കേസിൽ ജാവേദ് അക്തറിനോട് മാപ്പ് പറഞ്ഞ് കങ്കണ റണാവത്ത്
Post

മാനനഷ്ടക്കേസിൽ ജാവേദ് അക്തറിനോട് മാപ്പ് പറഞ്ഞ് കങ്കണ റണാവത്ത്

അഞ്ച് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിന് വിരാമമിട്ടുകൊണ്ട്, ബോളിവുഡ് താരം കങ്കണ റണാവത്ത് ബുധനാഴ്ച ഗാനരചയിതാവും കവിയുമായ ജാവേദ് അക്തറിനെതിരെ ‘അപകീർത്തികരമായ’ പരാമർശങ്ങൾ നടത്തുകയും അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതിൻ്റെ മരണത്തിലേക്ക് തൻ്റെ പേര് വലിച്ചിഴക്കുകയും ചെയ്തതിന് നിരുപാധികം മാപ്പ് പറഞ്ഞു.ഒടുവിൽ ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരായി റണാവത്തും അക്തറും മാനനഷ്ടക്കേസ് തീർപ്പാക്കി.ബാന്ദ്രയിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തിയ റണാവത്തിൻ്റെ മൊഴി പ്രകാരം, 2020 ജൂലൈ 19-ന് അർണബ് ഗോസ്വാമിയുമായുള്ള അഭിമുഖത്തിൽ താൻ പറഞ്ഞതെല്ലാം തെറ്റിദ്ധാരണയുടെ...

പോക്സോ കേസിൽ പ്രതിക്ക്  136 വർഷം കഠിനതടവും പിഴയും.
Post

പോക്സോ കേസിൽ പ്രതിക്ക് 136 വർഷം കഠിനതടവും പിഴയും.

കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 136 വർഷം കഠിനതടവും 1,97,500രൂപ പിഴയും. കങ്ങഴ കടയിനിക്കാട് കോണേക്കടവ് ഭാഗത്ത് മടുക്കക്കുഴി വീട്ടിൽ റെജി എം.കെ (52) എന്നയാളെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) ശിക്ഷിച്ചത്. ജഡ്ജ് ശ്രീമതി റോഷൻ തോമസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതി പിഴ അടച്ചാൽ 1,75,000 രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, പോക്സോ ആക്റ്റിലെയും, വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023...