കൈക്കൂലി, അധികാര ദുർവിനിയോഗം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 134 പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ ചിലരെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
ആഭ്യന്തര, നാഷണൽ ഗാർഡ്, പ്രതിരോധ, മുനിസിപ്പാലിറ്റികൾ, ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം, നീതി, ഹജ്ജ്, ഉംറ എന്നീ മന്ത്രാലയങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്.
